Home
Bibles
Bible Study with Steffi
Parallel സദൃശവാക്യങ്ങൾ 19
Aa
Parallel സദൃശവാക്യങ്ങൾ
Chapter 19
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന് ഉത്തമന് .
1
Better is the poor who walks in his integrity Than he who is perverse in his lips and is a fool.
2
പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല് വെക്കുന്നവനോ പിഴെച്ചുപോകുന്നു.
2
It isn't good to have zeal without knowledge; Nor being hasty with one's feet and missing the way.
3
മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
3
The foolishness of man subverts his way; His heart rages against Yahweh.
4
സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
4
Wealth adds many friends, But the poor is separated from his friend.
5
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന് ഒഴിഞ്ഞുപോകയുമില്ല.
5
A false witness shall not be unpunished. He who pours out lies shall not go free.
6
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന് .
6
Many will entreat the favor of a ruler, And everyone is a friend to a man who gives gifts.
7
ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര് എത്ര അധികം അകന്നുനിലക്കും? അവന് വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
7
All the relatives of the poor shun him: How much more do his friends avoid him! He pursues them with pleas, but they are gone.
8
ബുദ്ധി സമ്പാദിക്കുന്നവന് തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.
8
He who gets wisdom loves his own soul. He who keeps understanding shall find good.
9
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന് നശിച്ചുപോകും.
9
A false witness shall not be unpunished. He who utters lies shall perish.
10
സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല് കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
10
Delicate living is not appropriate for a fool, Much less for a servant to have rule over princes.
11
വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
11
The discretion of a man makes him slow to anger. It is his glory to overlook an offense.
12
രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
12
The king's wrath is like the roaring of a lion, But his favor is like dew on the grass.
13
മൂഢനായ മകന് അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.
13
A foolish son is the calamity of his father. A wife's quarrels are a continual dripping.
14
ഭവനവും സമ്പത്തും പിതാക്കന്മാര് വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
14
House and riches are an inheritance from fathers, But a prudent wife is from Yahweh.
15
മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.
15
Slothfulness casts into a deep sleep. The idle soul shall suffer hunger.
16
കല്പന പ്രമാണിക്കുന്നവന് പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
16
He who keeps the commandment keeps his soul, But he who is contemptuous in his ways shall die.
17
എളിയവനോടു കൃപ കാട്ടുന്നവന് യഹോവേക്കു വായ്പ കൊടുക്കുന്നു; അവന് ചെയ്ത നന്മെക്കു അവന് പകരം കൊടുക്കും.
17
He who has pity on the poor lends to Yahweh; He will reward him.
18
പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.
18
Discipline your son, for there is hope; Don't be a willing party to his death.
19
മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.
19
A hot-tempered man must pay the penalty, For if you rescue him, you must do it again.
20
പിന്നത്തേതില്‍ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.
20
Listen to counsel and receive instruction, That you may be wise in your latter end.
21
മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
21
There are many plans in a man's heart, But Yahweh's counsel will prevail.
22
മനുഷ്യന് തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള്‍ ദരിദ്രന് ഉത്തമന് .
22
That which makes a man to be desired is his kindness. A poor man is better than a liar.
23
യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന് തൃപ്തനായി വസിക്കും; അനര്‍ത്ഥം അവന്നു നേരിടുകയില്ല.
23
The fear of Yahweh leads to life, then contentment; He rests and will not be touched by trouble.
24
മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
24
The sluggard buries his hand in the dish; He will not so much as bring it to his mouth again.
25
പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല് അവന് പരിജ്ഞാനം പ്രാപിക്കും.
25
Flog a scoffer, and the simple will learn prudence; Rebuke one who has understanding, and he will gain knowledge.
26
അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന് ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
26
He who robs his father and drives away his mother, Is a son who causes shame and brings reproach.
27
മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.
27
If you stop listening to instruction, my son, You will stray from the words of knowledge.
28
നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
28
A corrupt witness mocks justice, And the mouth of the wicked gulps down iniquity.
29
പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.
29
Penalties are prepared for scoffers, And beatings for the backs of fools.
Choose Theme